ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 7, 2012

ചേലോറയില്‍ സമരക്കാര്‍ക്കുനേരെ ല്ധാിച്ചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്

 ചേലോറയില്‍ സമരക്കാര്‍ക്കുനേരെ
ല്ധാിച്ചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്
 ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ സമര്ധിലേര്‍പ്പെട്ട നാട്ടുകാരെ പൊലീസ് ല്ധാിച്ചാര്‍ജ് ചെയ്തു. മാലിന്യവണ്ടി തടഞ്ഞ നൂറോളം പേര്‍ക്കെതിരെ നട്ധിയ ല്ധാിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ വട്ടപ്പൊയില്‍ സ്വദേശികളായ കെ.പി. മുഹമ്മദ് (25), എം. ശക്കീര്‍ (24) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.വി. സാബിര്‍ (23), കെ.പി. മുസ്താര്‍ (24), കെ.പി. മുസഫര്‍ (24), പി. റാഫി (21) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. മുഹമ്മദിന്റെ തോളെല്ലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. സമാധാനപരമായി സമര്ധിലേര്‍പ്പെട്ടവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതാണ് ല്ധാിച്ചാര്‍ജില്‍ കലാശിച്ചത്. സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന്ധിെയ ആംഡ് പൊലീസാണ് ല്ധാിച്ചാര്‍ജ് നട്ധിയത്. നൂറോളം പൊലീസുകാര്‍ സ്ഥല്ധ്ധിയിരുന്നു.
കണ്ണൂരില്‍നിന്ന്ധിെയ മാലിന്യവണ്ടിയില്‍ മുക്കാല്‍ പങ്കും പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ഇത് വേര്‍തിരിക്കാതെ സംസ്കരിക്കാനുള്ള ശ്രമം സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷ്ധിനിടയാക്കി. ഒടുവില്‍ പൊലീസ് സമരക്കാരെ ബലമായി വണ്ടിയില്‍ വലിച്ചിഴച്ചു കയറ്റിയതാണ് സമരക്കാര്‍ പ്രകോപിതരാവാന്‍ കാരണം. സ്ത്രീകളടക്കം 40ഓളം പേരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷം മൂന്നുലോഡ് മാലിന്യം ട്രഞ്ചിങ് ഗ്രൌണ്ടില്‍ നിക്ഷേപിച്ചു.
അതിനിടെ ചേലോറയില്‍ ട്രഞ്ചിങ് ഗ്രൌണ്ടിനു സമീപ്ധ ഇരുനൂറിലധികം വീടുകളിലെ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്ധ്‍ണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തുടരുന്ന സമരം ഒന്നര മാസം പിന്നിട്ടു. കഴിഞ്ഞ 28ന് തിരുവനന്തപുര്ധ് മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നട്ധിയ ചര്‍ച്ചയുള്‍പ്പെടെ നിരവധി തവണ സമരക്കാരുമായി അധികൃതര്‍ നട്ധിയ ചര്‍ച്ചകള്‍ ഫലംകാണാതെ പിരിയുകയായിരുന്നു. പ്രശ്നപരിഹാര്ധിന് മുഖ്യമന്ത്രി ആറുമാസ്ധ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍, സമരം പരിഹരിക്കുന്നതിനു പകരം നഗരസഭയും പൊലീസും സമരക്കാരെ പ്രകോപനപരമായി നേരിടുന്നതിനാല്‍ മേലില്‍ ചര്‍ച്ചക്കില്ലെന്നും മാലിന്യം തള്ളല്‍ നിര്ധ്‍ണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഇടക്ക് സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെട്ധുാന്‍ ശ്രമിച്ചിരുന്നു. സംഭവ്ധില്‍ സമരസമിതി നേതാവ് കെ.കെ. മധുവിന് പരിക്കേറ്റിരുന്നു.
ല്ധാിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചേലോറ പഞ്ചായ്ധിലേക്ക് മാര്‍ച്ച് നട്ധി. നഗരസഭയുടെ മാലിന്യം തള്ളുന്നത് നിര്ധ്‍ാന്‍ പഞ്ചായ്ധ് അധികൃതര്‍ ശ്രമിക്കണമെന്ന് പഞ്ചായ്ധ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതേസമയം മാലിന്യം തള്ളുന്നതില്‍ പഞ്ചായ്ധിന് യോജിപ്പില്ലെന്ന് പ്രസിഡന്റ് എം.വി. പുരുഷ്ധോമന്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ ല്ധാിച്ചാര്‍ജിന് നേതൃത്വം നല്‍കിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമരനേതാക്കളായ കെ.കെ. മധു, കെ. പ്രദീപന്‍, ഫാറൂഖ് വട്ടപ്പൊയില്‍, രാജീവന്‍ ചാലാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ചേലോറ പഞ്ചായ്ധില്‍ ഇന്ന് ഹര്ധ്‍ാല്‍
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതി പ്രവര്ധ്‍കര്‍ക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചേലോറ പഞ്ചായ്ധില്‍ ഏച്ചൂര്‍ ടൌണ്‍ ഉള്‍പ്പെടെ ഇന്ന് ഹര്ധ്‍ാലാചരിക്കുമെന്ന് സമരസമിതി നേതാക്കളായ മധു ചേലോറ, രാജീവന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്ധ്‍ാല്‍.
പൊലീസ് നടപടിയില്‍ പ്രതിഷേധമുയരുന്നു
 ചേലോറ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് തുടരെയുണ്ടാവുന്ന പൊലീസ് നടപടിയില്‍ കട്ധു പ്രതിഷേധമുയരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്ധ്‍കരെ നിരന്തരം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നതായി ആക്ഷേപമുയരുകയാണ്. മാലിന്യനിക്ഷേപസമര്ധിന് രൂക്ഷത വര്‍ധിപ്പിക്കുന്ന നിലയിലേക്കാണ് അധികൃതരുടെ നടപടി നീങ്ങുന്നത്. പൊലീസിനെ ഉപയോഗിച്ച് മാലിന്യനിക്ഷേപം നട്ധാനുള്ള നഗരസഭാധികൃതരുടെ നീക്കം എന്തു വിലകൊട്ധുും നേരിടാനുള്ള ഒരുക്ക്ധിലാണ് സമരസമിതി. തിങ്കളാഴ്ചയോടെ മൂന്നാംതവണയാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട സമരസമിതിക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. ഇതിനുപുറമെ സമരപ്പന്തലില്‍നിന്നും അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിടുന്നതും പതിവാണ്. പൊലീസ് സ്ത്രീകളെ വലിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കുന്നതും വ്യാപക പരാതി ഉയര്ധ്‍ുന്നുണ്ട്.
അറസ്റ്റ് അടക്കമുള്ള നടപടികള്‍ മാലിന്യനിക്ഷേപ്ധിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കുപുമെ പ്രദേശവാസികളെയും ആശങ്കാകുലരാക്കുകയാണ്. അവകാശസമര്ധ അടിച്ചമര്ധ്‍ാനുള്ള പൊലീസിന്റെയും നഗരസഭാധികൃതരുടെയും നടപടിക്കെതിരെ പല കോണുകളില്‍നിന്നും പിന്തുണയും വര്‍ധിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച തിരുവനന്തപുര്ധ് മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് മാലിന്യ നിക്ഷേപം നടക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കിയും ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചും ഉറവിട മാലിന്യസംസ്കരണ രീതി നടപ്പാക്കിയും നഗരസഭകള്‍ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാത്രമേ ചേലോറയിലും പെട്ടിപ്പാല്ധും മാലിന്യം നിക്ഷേപിക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കാതെയാണ് നിക്ഷേപം.
ബുധനാഴ്ച ചേലോറ പഞ്ചായ്ധ് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. ഒരു പ്രദേശ്ധിന്റെ മേല്‍ നഗരസഭ നട്ധുന്ന അധിനിവേശം അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.  വികേന്ദ്രീകൃത പ്ലാന്റുകള്‍ക്കുള്ള സ്ഥലം നഗസഭക്കക്ധുതന്നെ മന്ത്രിയും എം.പിയും എം.എല്‍.എയും കണ്ട്ധെണമെന്നാണ് സമരക്കാരുടെ വാദം.
ചേലോറയിലെ പൊലീസ് നരനായാട്ട്
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
ചേലോറ: ചേലോറ മാലിന്യസമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ധ്‍ാമെന്ന കണ്ണൂര്‍ മുനിസിപ്പല്‍ അധികൃതരുടെ വ്യാമോഹം വെറുതെയാണെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് അറിയിച്ചു. സമാധാനപരമായ മാര്‍ഗ്ധിലൂടെ പ്രകോപനമില്ലാതെ സമരം ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയും തല്ലിയോടിച്ചും അറസ്റ്റ് ചെയ്തും പൊലീസ് നട്ധുന്ന ജനാധിപത്യവിരുദ്ധമായ നടപടിയില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, കെ.സജീം എന്നിവര്‍ പങ്കെട്ധുു.

No comments:

Post a Comment

Thanks