ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 7, 2012

പെട്ടിപ്പാലം സമരം നൂറാം ദിവസ്ധില്‍

പെട്ടിപ്പാലം സമരം നൂറാം ദിവസ്ധില്‍
തലശേãരി: ജീവിക്കാന്‍ ശുദ്ധവായുവും ജലവും എന്ന ആവശ്യമുന്നയിച്ച് പുന്നോലിലെ ജനത പെട്ടിപ്പാല്ധ് നട്ധുന്ന സമര്ധിന് ഇന്നേക്ക് നൂറുദിനം. അതിജീവന്ധിനായി പ്രദേശവാസികള്‍ തുടങ്ങിയ സമര്ധിന് ഇതിനകം സാമൂഹിക ^രാഷ്ട്രീയ^സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പിന്തുണ ലഭിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വ്ധില്‍ ആദ്യം തുടങ്ങിയ സമര്ധില്‍ വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമിതി എന്നിവരും അണിചേര്‍ന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വര്‍ധിച്ച പങ്കാള്ധിമാണ് സമര്ധിന്റെ പ്രധാന സവിശേഷത. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യവണ്ടികള്‍ പ്രവേശിക്കുന്നത് തങ്ങളുടെ മൃതശരീര്ധിലൂടെയായിരിക്കുമെന്നാണ് അമ്മമാരുടെ ഉറച്ച നിലപാട്.
ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം തള്ളരുത്, ഇവിടെ സംസ്കരണ പ്ലാന്റ് പാടില്ല എന്നിങ്ങനെ സമരക്കാര്‍ ഉന്നയിച്ച രണ്ടു പ്രധാന ആവശ്യങ്ങള്‍ ഏതാണ്ട് അംഗീകരിച്ച നിലയില്‍ നില്‍ക്കവേയാണ് പെട്ടിപ്പാല്ധയും ചേലോറയിലെയും മാലിന്യപ്രശ്നം  പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. രണ്ടിട്ധയും സാഹചര്യം വ്യത്യസ്തമാണെന്നിരിക്കെ പ്രശ്നപരിഹാര്ധ പിന്നോട്ടടിപ്പിക്കുന്ന നിലപാടായിരുന്നു ഇത്.
ദിനേന 25 ടണ്ണിലേറെ മാലിന്യം നഗരസഭ പെട്ടിപ്പാല്ധ് തള്ളിയിരുന്നത് സമരം മൂലം നിലച്ചപ്പോഴും തലശേãരി നഗരം ചീഞ്ഞ് നാറിയില്ല. സമരം സജീവ ചര്‍ച്ചയായതിന്റെ ഫലമായി വീടുകളില്‍നിന്നുള്ള മാലിന്യം തള്ളല്‍ കുറക്കാന്‍ നഗരസഭ കൈക്കൊണ്ട വിവിധ നടപടികളുടെ ഫലമായിരുന്നു ഇത്. അധികാരികള്‍ വേണ്ടുംവിധം പ്രവര്ധ്‍ിച്ചാല്‍ തീര്‍ക്കാവുന്നതാണ് മാലിന്യം പോലുള്ള പ്രശ്നങ്ങള്‍ എന്ന് ഇത് തെളിയിച്ചു.  മാലിന്യ സംസ്കരണ പ്രക്രിയകള്‍ക്കുശേഷം ഇപ്പോള്‍ ദിവസം മൂന്നു ടണ്‍ മാലിന്യം നഗര്ധില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ ചെറിയ അളവിലുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യല്‍ അത്ര തലവേദനയുള്ള വിഷയമല്ലതാനും.
അതേസമയം, പെട്ടിപ്പാല്ധ് സമരക്കാര്‍ക്കു കീഴടങ്ങി എന്ന നിലവരരുത് എന്നു തീരുമാനിച്ചതുപോലെയാണ് നഗരസഭയുടെ നടപടികള്‍. സമര്ധിനുപിന്നില്‍ ഭൂമാഫിയയും മതതീവ്രവാദികളുമാണെന്ന ആരോപണം ഈ ഉദേശ്യ്ധാടെയാണന്നാണ് വിലയിര്ധുല്‍ . പെട്ടിപ്പാല്ധ് പ്ലാന്റ് പാടില്ല എന്ന് ശുചിത്വമിഷനും പാസാക്കിയതോടെ സമരക്കാര്‍ ഉയര്ധ്‍ിയ വാദങ്ങള്‍ തീര്ധ്‍ും ശരിയാണെന്നു തെളിഞ്ഞു. ബാര്‍ക്ക് മാതൃകയില്‍ പ്ലാന്റ് ആവാമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതിന് അനുമതി ലഭിക്കുക പ്രയാസകരമാണ്.
തലശേãരി നഗരസഭയോട് മാലിന്യം തള്ളരുതെന്ന് ഉ്ധരവിടാനും ന്യൂമാഹി ഗ്രാമപഞ്ചായ്ധ് ധൈര്യം കാണിച്ചു. സി.ആര്‍. നീലകണ്ഠന്‍, ഗ്രോവാസു, സി.കെ. ജാനു, അഡ്വ. പി.എ. പൌരന്‍, വിളയോടി ശിവന്‍കുട്ടി, ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങി കേരള്ധിലെ പരിസ്ഥിതി നായകരെല്ലാം സമര്ധിനു പിന്തുണ പ്രഖ്യാപിച്ച് പലകുറി പെട്ടിപ്പാല്ധ് എ്ധിയിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ തടയും
-പൊതുജനാരോഗ്യ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാല്ധ് നഗരസഭാ കൌണ്‍സിലര്‍മാരുടെ നേതൃത്വ്ധില്‍ മാലിന്യവണ്ടികളുമായി വന്ന് മാലിന്യം തള്ളുകയാണെങ്കില്‍ പഞ്ചായ്ധ് പ്രസിഡന്റിനെയും അംഗങ്ങളെയും അണിനിര്ധി തടയാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെയും തിരുവനന്തപുരം യോഗ്ധില്‍ സംബന്ധിച്ച മന്ത്രിമാരെയും ഡി.ജി.പിയെയും മുന്‍കൂട്ടി അറിയിക്കും.
വന്‍കിട പ്ലാന്റ് സ്ഥാപിച്ച് ജില്ലകളിലെ മാലിന്യം പെട്ടിപ്പാല്ധ് കൊണ്ടുവരാനിടയാക്കുന്ന തലശേãരിയിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെയും നഗരസഭാ കൌണ്‍സിലിന്റെയും പുതിയ തീരുമാനം ന്യൂമാഹി പഞ്ചായ്ധിനോടും അവിടെയുള്ള ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിര്ധുി.
തുടര്‍ച്ചയായി ധാര്‍ഷ്ട്യ്ധാടെ പുന്നോലുകാര്‍ക്കെതിരെ തീരുമാനമെടുക്കുന്ന നഗരസഭാ ചെയര്‍പേഴ്സനും ചില രാഷ്ട്രീയ നേതാക്കളും യഥാര്‍ഥ്ധില്‍ ന്യൂമാഹി പഞ്ചായ്ധിനെയും രാജ്യ്ധ നിയമങ്ങളെയും മാനുഷികമൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ്. പെട്ടിപ്പാലം വഴി ദശാബ്ദങ്ങളായി ദശലക്ഷങ്ങള്‍ തട്ടിയെടുക്കുന്നവര്‍ അത് നഷ്ടപ്പെടുമ്പോള്‍ കാണിക്കുന്ന വെപ്രാളമാണിത്.
തലശേãരിയിലെ അഴിമതിക്കാരല്ല്ധാ രാഷ്ട്രീയ നേതാക്കളും മനുഷ്യസ്നേഹികളും പരസ്യമായി ഇതിനെതിരെ രംഗ്ധുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, സി.പി.അഷ്റഫ്, നൌഷാദ് മാടോള്‍, പി.കെ. സജീവന്‍, സുരേഷ് ബാബു, ജബീന ഇര്‍ഷാദ്, പി. സുമതി, എം. അബൂട്ടി, ആയിഷ എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം ഐക്യദാര്‍ഢ്യ
സമ്മേളനം ഇന്ന്
ന്യൂമാഹി: പെട്ടിപ്പാലം സമര്ധിന്റെ നൂറാം ദിന്ധാടനുബന്ധിച്ച് ഇന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഐക്യദാര്‍ഢ്യ സമ്മേളനവും സമരാഹ്വാന മേളയും നട്ധും. സമരപ്പന്തലില്‍ രാവിലെ 10ന് സ്വാമി വിശഭദ്രാനന്ദ ശക്തബോധി ഉദ്ഘാടനം ചെയ്യും. ഇളയിട്ധ് വേണുഗോപാല്‍, അഡ്വ. പി.എ. പൌരന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി.എ. റഹീം, ടി.പി.ആര്‍. നാഥ്, സി.വി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് 2.30 മുതല്‍ നാലു മണിവരെ നടക്കുന്ന സമരഗാനമേള നവാസ് പാലേരി നയിക്കും. നാല് മണിക്ക് ശൈഖ് മുഹമ്മദ് കാരകുന്ന് സമാപന പ്രഭാഷണം നട്ധും.

No comments:

Post a Comment

Thanks