ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 7, 2012

AFRAID OF EXAM ?

പൂര്‍വ വിദ്യാര്‍ഥി സംഗമം

 
 പൂര്‍വ വിദ്യാര്‍ഥി സംഗമം
ഉളിയില്‍ ഐഡിയല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം പി.സി. മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, കെ. അബ്ദുല്ല മാസ്റ്റര്‍, കുട്ടിഹസ്സന്‍ മാസ്റ്റര്‍, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വി. മാഞ്ഞു മാസ്റ്റര്‍ സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു.

മുണ്ടേരിക്കടവ് പക്ഷിസംരക്ഷണ കേന്ദ്ധ്രിന് പദ്ധതി തയാറാക്കും -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ

മുണ്ടേരിക്കടവ് പക്ഷിസംരക്ഷണ കേന്ദ്ധ്രിന് പദ്ധതി
തയാറാക്കും -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
 നിര്‍ദിഷ്ട മുണ്ടേരിക്കടവ് പക്ഷിസങ്കേതം, കമ്യൂണിറ്റി റിസര്‍വ് പക്ഷി സങ്കേതം എന്നിവ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയിലുള്‍പ്പെട്ധുി വികസിപ്പിക്കുമെന്ന് മുണ്ടേരിക്കടവ് പക്ഷിസങ്കേതം സന്ദര്‍ശിച്ച് എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. വനംവകുപ്പ് അധികൃതരും എം.എല്‍.എയുടെ സംഘ്ധിലുണ്ടായിരുന്നു. അറുപതിലധികം സ്പീഷിസുകളില്‍പെട്ട ആയിരക്കണക്കിന് ദേശാടനപ്പക്ഷികളെ എം.എല്‍.എയും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്ധ്‍കരും നിരീക്ഷിച്ചു.
മുണ്ടേരി പഞ്ചായ്ധ് പ്രസിഡന്റ് സി. ശ്യാമള, പി. ചന്ദ്രന്‍, മേപ്പാടന്‍ ഗംഗാധരന്‍, എം.വി. മുഹമ്മദലി, കെ. രത്നാകരന്‍, പി.സി. അഹമ്മദ്കുട്ടി, പി. മുഹമ്മദലി, കെ. ദാമോദരന്‍, പ്രകാശന്‍, ലസിജ, പുഷ്പജ, ജിജില്‍, മുണ്ടേരി ഗംഗാധരന്‍, സി. പങ്കജാക്ഷന്‍, എന്‍.കെ. സലാം, പി. സലാം, സി. രാഘവന്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. ഉ്ധമന്‍, ശ്രീകുമാര്‍, എം.പി. പ്രഭാകരന്‍ എന്നിവര്‍ സംഘ്ധാടൊപ്പമുണ്ടായിരുന്നു. ഡോ. ഖലീല്‍ ചൊവ്വ, പി.പി. ബാബു, കെ.വി. ഗംഗാധരന്‍, പി. സുമേശന്‍ മാസ്റ്റര്‍, അഭിലാഷ്.കെ, പ്രഭാകരന്‍, വി.സി.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ഗൈഡുകളായി പ്രവര്ധ്‍ിച്ചു.

പെട്ടിപ്പാലം സമരം നൂറാം ദിവസ്ധില്‍

പെട്ടിപ്പാലം സമരം നൂറാം ദിവസ്ധില്‍
തലശേãരി: ജീവിക്കാന്‍ ശുദ്ധവായുവും ജലവും എന്ന ആവശ്യമുന്നയിച്ച് പുന്നോലിലെ ജനത പെട്ടിപ്പാല്ധ് നട്ധുന്ന സമര്ധിന് ഇന്നേക്ക് നൂറുദിനം. അതിജീവന്ധിനായി പ്രദേശവാസികള്‍ തുടങ്ങിയ സമര്ധിന് ഇതിനകം സാമൂഹിക ^രാഷ്ട്രീയ^സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പിന്തുണ ലഭിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വ്ധില്‍ ആദ്യം തുടങ്ങിയ സമര്ധില്‍ വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമിതി എന്നിവരും അണിചേര്‍ന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വര്‍ധിച്ച പങ്കാള്ധിമാണ് സമര്ധിന്റെ പ്രധാന സവിശേഷത. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യവണ്ടികള്‍ പ്രവേശിക്കുന്നത് തങ്ങളുടെ മൃതശരീര്ധിലൂടെയായിരിക്കുമെന്നാണ് അമ്മമാരുടെ ഉറച്ച നിലപാട്.
ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം തള്ളരുത്, ഇവിടെ സംസ്കരണ പ്ലാന്റ് പാടില്ല എന്നിങ്ങനെ സമരക്കാര്‍ ഉന്നയിച്ച രണ്ടു പ്രധാന ആവശ്യങ്ങള്‍ ഏതാണ്ട് അംഗീകരിച്ച നിലയില്‍ നില്‍ക്കവേയാണ് പെട്ടിപ്പാല്ധയും ചേലോറയിലെയും മാലിന്യപ്രശ്നം  പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. രണ്ടിട്ധയും സാഹചര്യം വ്യത്യസ്തമാണെന്നിരിക്കെ പ്രശ്നപരിഹാര്ധ പിന്നോട്ടടിപ്പിക്കുന്ന നിലപാടായിരുന്നു ഇത്.
ദിനേന 25 ടണ്ണിലേറെ മാലിന്യം നഗരസഭ പെട്ടിപ്പാല്ധ് തള്ളിയിരുന്നത് സമരം മൂലം നിലച്ചപ്പോഴും തലശേãരി നഗരം ചീഞ്ഞ് നാറിയില്ല. സമരം സജീവ ചര്‍ച്ചയായതിന്റെ ഫലമായി വീടുകളില്‍നിന്നുള്ള മാലിന്യം തള്ളല്‍ കുറക്കാന്‍ നഗരസഭ കൈക്കൊണ്ട വിവിധ നടപടികളുടെ ഫലമായിരുന്നു ഇത്. അധികാരികള്‍ വേണ്ടുംവിധം പ്രവര്ധ്‍ിച്ചാല്‍ തീര്‍ക്കാവുന്നതാണ് മാലിന്യം പോലുള്ള പ്രശ്നങ്ങള്‍ എന്ന് ഇത് തെളിയിച്ചു.  മാലിന്യ സംസ്കരണ പ്രക്രിയകള്‍ക്കുശേഷം ഇപ്പോള്‍ ദിവസം മൂന്നു ടണ്‍ മാലിന്യം നഗര്ധില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ ചെറിയ അളവിലുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യല്‍ അത്ര തലവേദനയുള്ള വിഷയമല്ലതാനും.
അതേസമയം, പെട്ടിപ്പാല്ധ് സമരക്കാര്‍ക്കു കീഴടങ്ങി എന്ന നിലവരരുത് എന്നു തീരുമാനിച്ചതുപോലെയാണ് നഗരസഭയുടെ നടപടികള്‍. സമര്ധിനുപിന്നില്‍ ഭൂമാഫിയയും മതതീവ്രവാദികളുമാണെന്ന ആരോപണം ഈ ഉദേശ്യ്ധാടെയാണന്നാണ് വിലയിര്ധുല്‍ . പെട്ടിപ്പാല്ധ് പ്ലാന്റ് പാടില്ല എന്ന് ശുചിത്വമിഷനും പാസാക്കിയതോടെ സമരക്കാര്‍ ഉയര്ധ്‍ിയ വാദങ്ങള്‍ തീര്ധ്‍ും ശരിയാണെന്നു തെളിഞ്ഞു. ബാര്‍ക്ക് മാതൃകയില്‍ പ്ലാന്റ് ആവാമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതിന് അനുമതി ലഭിക്കുക പ്രയാസകരമാണ്.
തലശേãരി നഗരസഭയോട് മാലിന്യം തള്ളരുതെന്ന് ഉ്ധരവിടാനും ന്യൂമാഹി ഗ്രാമപഞ്ചായ്ധ് ധൈര്യം കാണിച്ചു. സി.ആര്‍. നീലകണ്ഠന്‍, ഗ്രോവാസു, സി.കെ. ജാനു, അഡ്വ. പി.എ. പൌരന്‍, വിളയോടി ശിവന്‍കുട്ടി, ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങി കേരള്ധിലെ പരിസ്ഥിതി നായകരെല്ലാം സമര്ധിനു പിന്തുണ പ്രഖ്യാപിച്ച് പലകുറി പെട്ടിപ്പാല്ധ് എ്ധിയിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ തടയും
-പൊതുജനാരോഗ്യ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാല്ധ് നഗരസഭാ കൌണ്‍സിലര്‍മാരുടെ നേതൃത്വ്ധില്‍ മാലിന്യവണ്ടികളുമായി വന്ന് മാലിന്യം തള്ളുകയാണെങ്കില്‍ പഞ്ചായ്ധ് പ്രസിഡന്റിനെയും അംഗങ്ങളെയും അണിനിര്ധി തടയാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെയും തിരുവനന്തപുരം യോഗ്ധില്‍ സംബന്ധിച്ച മന്ത്രിമാരെയും ഡി.ജി.പിയെയും മുന്‍കൂട്ടി അറിയിക്കും.
വന്‍കിട പ്ലാന്റ് സ്ഥാപിച്ച് ജില്ലകളിലെ മാലിന്യം പെട്ടിപ്പാല്ധ് കൊണ്ടുവരാനിടയാക്കുന്ന തലശേãരിയിലെ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെയും നഗരസഭാ കൌണ്‍സിലിന്റെയും പുതിയ തീരുമാനം ന്യൂമാഹി പഞ്ചായ്ധിനോടും അവിടെയുള്ള ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിര്ധുി.
തുടര്‍ച്ചയായി ധാര്‍ഷ്ട്യ്ധാടെ പുന്നോലുകാര്‍ക്കെതിരെ തീരുമാനമെടുക്കുന്ന നഗരസഭാ ചെയര്‍പേഴ്സനും ചില രാഷ്ട്രീയ നേതാക്കളും യഥാര്‍ഥ്ധില്‍ ന്യൂമാഹി പഞ്ചായ്ധിനെയും രാജ്യ്ധ നിയമങ്ങളെയും മാനുഷികമൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ്. പെട്ടിപ്പാലം വഴി ദശാബ്ദങ്ങളായി ദശലക്ഷങ്ങള്‍ തട്ടിയെടുക്കുന്നവര്‍ അത് നഷ്ടപ്പെടുമ്പോള്‍ കാണിക്കുന്ന വെപ്രാളമാണിത്.
തലശേãരിയിലെ അഴിമതിക്കാരല്ല്ധാ രാഷ്ട്രീയ നേതാക്കളും മനുഷ്യസ്നേഹികളും പരസ്യമായി ഇതിനെതിരെ രംഗ്ധുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, സി.പി.അഷ്റഫ്, നൌഷാദ് മാടോള്‍, പി.കെ. സജീവന്‍, സുരേഷ് ബാബു, ജബീന ഇര്‍ഷാദ്, പി. സുമതി, എം. അബൂട്ടി, ആയിഷ എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം ഐക്യദാര്‍ഢ്യ
സമ്മേളനം ഇന്ന്
ന്യൂമാഹി: പെട്ടിപ്പാലം സമര്ധിന്റെ നൂറാം ദിന്ധാടനുബന്ധിച്ച് ഇന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഐക്യദാര്‍ഢ്യ സമ്മേളനവും സമരാഹ്വാന മേളയും നട്ധും. സമരപ്പന്തലില്‍ രാവിലെ 10ന് സ്വാമി വിശഭദ്രാനന്ദ ശക്തബോധി ഉദ്ഘാടനം ചെയ്യും. ഇളയിട്ധ് വേണുഗോപാല്‍, അഡ്വ. പി.എ. പൌരന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി.എ. റഹീം, ടി.പി.ആര്‍. നാഥ്, സി.വി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് 2.30 മുതല്‍ നാലു മണിവരെ നടക്കുന്ന സമരഗാനമേള നവാസ് പാലേരി നയിക്കും. നാല് മണിക്ക് ശൈഖ് മുഹമ്മദ് കാരകുന്ന് സമാപന പ്രഭാഷണം നട്ധും.

ചേലോറയില്‍ സമരക്കാര്‍ക്കുനേരെ ല്ധാിച്ചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്

 ചേലോറയില്‍ സമരക്കാര്‍ക്കുനേരെ
ല്ധാിച്ചാര്‍ജ്; ആറുപേര്‍ക്ക് പരിക്ക്
 ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ സമര്ധിലേര്‍പ്പെട്ട നാട്ടുകാരെ പൊലീസ് ല്ധാിച്ചാര്‍ജ് ചെയ്തു. മാലിന്യവണ്ടി തടഞ്ഞ നൂറോളം പേര്‍ക്കെതിരെ നട്ധിയ ല്ധാിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ വട്ടപ്പൊയില്‍ സ്വദേശികളായ കെ.പി. മുഹമ്മദ് (25), എം. ശക്കീര്‍ (24) എന്നിവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.വി. സാബിര്‍ (23), കെ.പി. മുസ്താര്‍ (24), കെ.പി. മുസഫര്‍ (24), പി. റാഫി (21) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. മുഹമ്മദിന്റെ തോളെല്ലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10.30നാണ് സംഭവം. സമാധാനപരമായി സമര്ധിലേര്‍പ്പെട്ടവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതാണ് ല്ധാിച്ചാര്‍ജില്‍ കലാശിച്ചത്. സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന്ധിെയ ആംഡ് പൊലീസാണ് ല്ധാിച്ചാര്‍ജ് നട്ധിയത്. നൂറോളം പൊലീസുകാര്‍ സ്ഥല്ധ്ധിയിരുന്നു.
കണ്ണൂരില്‍നിന്ന്ധിെയ മാലിന്യവണ്ടിയില്‍ മുക്കാല്‍ പങ്കും പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ഇത് വേര്‍തിരിക്കാതെ സംസ്കരിക്കാനുള്ള ശ്രമം സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷ്ധിനിടയാക്കി. ഒടുവില്‍ പൊലീസ് സമരക്കാരെ ബലമായി വണ്ടിയില്‍ വലിച്ചിഴച്ചു കയറ്റിയതാണ് സമരക്കാര്‍ പ്രകോപിതരാവാന്‍ കാരണം. സ്ത്രീകളടക്കം 40ഓളം പേരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷം മൂന്നുലോഡ് മാലിന്യം ട്രഞ്ചിങ് ഗ്രൌണ്ടില്‍ നിക്ഷേപിച്ചു.
അതിനിടെ ചേലോറയില്‍ ട്രഞ്ചിങ് ഗ്രൌണ്ടിനു സമീപ്ധ ഇരുനൂറിലധികം വീടുകളിലെ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്ധ്‍ണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തുടരുന്ന സമരം ഒന്നര മാസം പിന്നിട്ടു. കഴിഞ്ഞ 28ന് തിരുവനന്തപുര്ധ് മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നട്ധിയ ചര്‍ച്ചയുള്‍പ്പെടെ നിരവധി തവണ സമരക്കാരുമായി അധികൃതര്‍ നട്ധിയ ചര്‍ച്ചകള്‍ ഫലംകാണാതെ പിരിയുകയായിരുന്നു. പ്രശ്നപരിഹാര്ധിന് മുഖ്യമന്ത്രി ആറുമാസ്ധ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍, സമരം പരിഹരിക്കുന്നതിനു പകരം നഗരസഭയും പൊലീസും സമരക്കാരെ പ്രകോപനപരമായി നേരിടുന്നതിനാല്‍ മേലില്‍ ചര്‍ച്ചക്കില്ലെന്നും മാലിന്യം തള്ളല്‍ നിര്ധ്‍ണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഇടക്ക് സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെട്ധുാന്‍ ശ്രമിച്ചിരുന്നു. സംഭവ്ധില്‍ സമരസമിതി നേതാവ് കെ.കെ. മധുവിന് പരിക്കേറ്റിരുന്നു.
ല്ധാിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചേലോറ പഞ്ചായ്ധിലേക്ക് മാര്‍ച്ച് നട്ധി. നഗരസഭയുടെ മാലിന്യം തള്ളുന്നത് നിര്ധ്‍ാന്‍ പഞ്ചായ്ധ് അധികൃതര്‍ ശ്രമിക്കണമെന്ന് പഞ്ചായ്ധ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതേസമയം മാലിന്യം തള്ളുന്നതില്‍ പഞ്ചായ്ധിന് യോജിപ്പില്ലെന്ന് പ്രസിഡന്റ് എം.വി. പുരുഷ്ധോമന്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ ല്ധാിച്ചാര്‍ജിന് നേതൃത്വം നല്‍കിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമരനേതാക്കളായ കെ.കെ. മധു, കെ. പ്രദീപന്‍, ഫാറൂഖ് വട്ടപ്പൊയില്‍, രാജീവന്‍ ചാലാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ചേലോറ പഞ്ചായ്ധില്‍ ഇന്ന് ഹര്ധ്‍ാല്‍
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതി പ്രവര്ധ്‍കര്‍ക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചേലോറ പഞ്ചായ്ധില്‍ ഏച്ചൂര്‍ ടൌണ്‍ ഉള്‍പ്പെടെ ഇന്ന് ഹര്ധ്‍ാലാചരിക്കുമെന്ന് സമരസമിതി നേതാക്കളായ മധു ചേലോറ, രാജീവന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്ധ്‍ാല്‍.
പൊലീസ് നടപടിയില്‍ പ്രതിഷേധമുയരുന്നു
 ചേലോറ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് തുടരെയുണ്ടാവുന്ന പൊലീസ് നടപടിയില്‍ കട്ധു പ്രതിഷേധമുയരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്ധ്‍കരെ നിരന്തരം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നതായി ആക്ഷേപമുയരുകയാണ്. മാലിന്യനിക്ഷേപസമര്ധിന് രൂക്ഷത വര്‍ധിപ്പിക്കുന്ന നിലയിലേക്കാണ് അധികൃതരുടെ നടപടി നീങ്ങുന്നത്. പൊലീസിനെ ഉപയോഗിച്ച് മാലിന്യനിക്ഷേപം നട്ധാനുള്ള നഗരസഭാധികൃതരുടെ നീക്കം എന്തു വിലകൊട്ധുും നേരിടാനുള്ള ഒരുക്ക്ധിലാണ് സമരസമിതി. തിങ്കളാഴ്ചയോടെ മൂന്നാംതവണയാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട സമരസമിതിക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. ഇതിനുപുറമെ സമരപ്പന്തലില്‍നിന്നും അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിടുന്നതും പതിവാണ്. പൊലീസ് സ്ത്രീകളെ വലിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കുന്നതും വ്യാപക പരാതി ഉയര്ധ്‍ുന്നുണ്ട്.
അറസ്റ്റ് അടക്കമുള്ള നടപടികള്‍ മാലിന്യനിക്ഷേപ്ധിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കുപുമെ പ്രദേശവാസികളെയും ആശങ്കാകുലരാക്കുകയാണ്. അവകാശസമര്ധ അടിച്ചമര്ധ്‍ാനുള്ള പൊലീസിന്റെയും നഗരസഭാധികൃതരുടെയും നടപടിക്കെതിരെ പല കോണുകളില്‍നിന്നും പിന്തുണയും വര്‍ധിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച തിരുവനന്തപുര്ധ് മുഖ്യമന്ത്രിയുടെ സാന്നിധ്യ്ധില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് മാലിന്യ നിക്ഷേപം നടക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കിയും ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചും ഉറവിട മാലിന്യസംസ്കരണ രീതി നടപ്പാക്കിയും നഗരസഭകള്‍ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാത്രമേ ചേലോറയിലും പെട്ടിപ്പാല്ധും മാലിന്യം നിക്ഷേപിക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കാതെയാണ് നിക്ഷേപം.
ബുധനാഴ്ച ചേലോറ പഞ്ചായ്ധ് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. ഒരു പ്രദേശ്ധിന്റെ മേല്‍ നഗരസഭ നട്ധുന്ന അധിനിവേശം അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.  വികേന്ദ്രീകൃത പ്ലാന്റുകള്‍ക്കുള്ള സ്ഥലം നഗസഭക്കക്ധുതന്നെ മന്ത്രിയും എം.പിയും എം.എല്‍.എയും കണ്ട്ധെണമെന്നാണ് സമരക്കാരുടെ വാദം.
ചേലോറയിലെ പൊലീസ് നരനായാട്ട്
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
ചേലോറ: ചേലോറ മാലിന്യസമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ധ്‍ാമെന്ന കണ്ണൂര്‍ മുനിസിപ്പല്‍ അധികൃതരുടെ വ്യാമോഹം വെറുതെയാണെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് അറിയിച്ചു. സമാധാനപരമായ മാര്‍ഗ്ധിലൂടെ പ്രകോപനമില്ലാതെ സമരം ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയും തല്ലിയോടിച്ചും അറസ്റ്റ് ചെയ്തും പൊലീസ് നട്ധുന്ന ജനാധിപത്യവിരുദ്ധമായ നടപടിയില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, കെ.സജീം എന്നിവര്‍ പങ്കെട്ധുു.